Category Malayalam short stories

മുഖത്തു കുറച്ചു ഐശ്വര്യം വേണം കാണാൻ. ഇത് മുഖം പകുതിയും പൊള്ളിആര് കെട്ടാനാ ആ വിരൂപിയെ ഒരിക്കൽ കണ്ടാ പിന്നെ ആ മുഖത്തേക്കു നോക്കാനേ തോന്നുല”

രചന – ശ്രീ മിഴി ” എന്റെ സരസ്വതി നീ അറിഞ്ഞോ ആ പെണ്ണിനെ നാളെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട് പോലും…”എത്ര കൂട്ടർ വന്നു അതിനെ കാണാൻ എന്നിട്ട് എന്തേലും നടന്നോ…..”എങ്ങനെ നടക്കാനാ..അതിനെ കണ്ടാൽ തന്നെ അറപ്പു തോന്നും പിന്നെയല്ലെ കല്യാണം കഴിച്ച് കൂടെ കൂട്ടാൻ”അതൊന്നുമല്ല സുമതി ആ പെണ്ണിന് നല്ല ജോലിയില്ലെ”എന്ത് ജോലി…

എത്ര നാൾ അമ്മ ഞാൻ അഡ്ജസ്റ്റ് ചെയ്യേണ്ടേ പറ എത്ര നാൾ അഡ്ജസ്റ്റ് ചെയ്യണം????? എല്ലാം പൊറുത്തും സഹിച്ചും തന്നെയാ ഇത്രേയും നാൾ ഇനി എനിക്ക് അതിന് കഴിയില്ല….

രചന – ശ്രീ മിഴി എതിർ ദിശയിൽ വരുന്ന തീവണ്ടിയുടെ ചൂളം വിളി ചെവിയിൽ മുഴുങ്ങുമ്പോഴും അതിനെ കീറി മുറിച്ചെന്നാപോൽ അമ്മ പറഞ്ഞ വാക്കുകളായിരുന്നു ചെവിയിൽ മുഴുവനും അത്ര മാത്രം ആ വാക്കുകൾ തന്റെ ഹൃദയത്തിൽ തുളഞ്ഞു കയറിയിരുന്നു….ഓർക്കാൻ ഇഷ്ടമില്ലാത്ത കുറെ ഏറെ ഓർമ്മകൾ മാത്രമായിരുന്നു എന്നും കുട്ടിന് ഒരു ദുസ്വപ്നം പോലെ എന്നും വേട്ടയാടുന്ന…

തുണിക്കടയിലെ സെയിൽസ് ഗേളായ വിജിതയുമായി ഒരു ബന്ധം വന്നുചേരുകയായിരുന്നു.

രചന – രഘുനാഥ് കുന്നമ്മക്കര പുതുക്കാട് നഗരത്തിരക്കുകളിലേക്ക് അനന്തകൃഷ്ണൻ ബസ്സിൽ വന്നിറങ്ങുമ്പോൾ സന്ധ്യമയങ്ങാൻ തുടങ്ങിയിരുന്നു.രയായിക്കിടന്ന ഓട്ടോറിക്ഷകളിൽ, ആദ്യത്തേതിൽ കയറി പുതിയന്നൂർ എന്നു പറഞ്ഞപ്പോൾ ഓട്ടോക്കാരന്റെ മുഖത്തേ പ്രകാശം കെട്ടുപോകുന്നത് അനന്തൻ വ്യക്തമായി കണ്ടു. ഒരു കിലോമീറ്റർ മാത്രമുള്ള വാടകയായതിനാലാകാം, അങ്ങനേ സംഭവിച്ചത്. ഒത്തിരിയേറെ ഓട്ടോകൾ ഉള്ളതിനാൽ, തിരികേയെത്തി അവസാനക്കാരനാകേണ്ടതിന്റെ പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ. തിരക്കേറിയ നഗരപാതയിൽ നിന്നും,…

പെട്ടെന്ന് അവളെ നെഞ്ചോടു ഒന്നും കൂടെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ നെറുകയിൽ ഉമ്മ വച്ചു.

രചന – നിഷ പിള്ള ബോധം വീഴുമ്പോൾ താനൊരു ഇരുട്ട് മുറിയിൽ ആണെന്ന് മായയ്ക്ക് മനസ്സിലായി.ശരീരമാസകലം വേദന തോന്നുന്നു.വലത്തേ കാൽ അനക്കാൻ പറ്റുന്നില്ല.എന്തൊക്കെയോ കൊണ്ട് കാലുകൾ കെട്ടിപ്പൊതിഞ്ഞ് വച്ചിരിക്കുന്നു.തലയുയർത്തി നോക്കാൻ പോലും പറ്റുന്നില്ല.നേരിയ വെളിച്ചം മുറിയിലേക്ക് കടന്നു വന്നു.ഒരു ചെറുപ്പക്കാരിയായ സ്ത്രീ വാതിൽ തുറന്ന് അകത്തേയ്ക്ക് വന്നു.അവൾക്ക് ബോധം തെളിഞ്ഞത് കണ്ട് അവളെ നോക്കി പുഞ്ചിരിച്ചു.അവളുടെ…

ബാങ്കിലെ തിരക്ക് പിടിച്ച ജോലിയിൽ തലപ്പെരുത്ത് ഇരിക്കുമ്പോഴ കൗണ്ടർ മുന്നിൽ നിന്നും ഒരു പെൺകുട്ടി ചോദിച്ചത്..

രചന – മനു തൃശൂർ ബാങ്കിലെ തിരക്ക് പിടിച്ച ജോലിയിൽ തലപ്പെരുത്ത് ഇരിക്കുമ്പോഴ കൗണ്ടർ മുന്നിൽ നിന്നും ഒരു പെൺകുട്ടി ചോദിച്ചത്.. സർ..? ഒരു പേന തരുമോ ?? ഈ ഫയൽ ഒന്ന് പൂരിപ്പിക്കാന…!! ജോലിതിരക്ക് കാരണം ഞാനവളെ ശ്രദ്ധിക്കാതെ തന്നെ അടുത്തിരുന്ന പേനയെടുത്തു കൗണ്ടറിൽ വച്ചു.. വീണ്ടും ജോലിയിൽ മുഴങ്ങി ഇരിക്കുമ്പോഴാണ്…… “താങ്ക്സ് ..…

ഇത്രയും കാലം വളർത്തി വലുതാക്കിയ അച്ഛനേയും അമ്മയെക്കാട്ടിലും വലുതാണ് ഇന്നലെ കണ്ട അവനെങ്കിൽ നീ ചാകുന്നത് തന്നെയാ നല്ലത്.”

രചന – ശാരി പി പണിക്കർ “ചാവണോ നിനക്ക്? പോയി ചാവ്. ഇത്രയും കാലം വളർത്തി വലുതാക്കിയ അച്ഛനേയും അമ്മയെക്കാട്ടിലും വലുതാണ് ഇന്നലെ കണ്ട അവനെങ്കിൽ നീ ചാകുന്നത് തന്നെയാ നല്ലത്.” ഇങ്ങനെയൊക്കെ അച്ഛൻ പറയുമെന്ന് പ്രതീക്ഷിച്ചാണ് മുറിയുടെ വാതിൽ തുറന്നത്. പക്ഷേ… കരഞ്ഞു കലങ്ങിയ അച്ഛന്റെ കണ്ണുകളാണ് എതിരേറ്റത്. “മോളേ ദേവൂ… അച്ഛനൊരു കാര്യം…

പിന്നെ കല്ല്യാണപെണ്ണ് ഒളിച്ചോടിയാൽ സങ്കടം ഉണ്ടാവാതിരിക്കുമോ

രചന – ശാരി പി പണിക്കർ “നല്ല വിഷമമുണ്ടല്ലേ?” “പിന്നെ കല്ല്യാണപെണ്ണ് ഒളിച്ചോടിയാൽ സങ്കടം ഉണ്ടാവാതിരിക്കുമോ ദേവു?” “സാരമില്ല. പോട്ടെ. അത്രയും ഭാഗ്യമില്ലത്തവൾ ചിലപ്പോൾ ജനിച്ചിട്ടുണ്ടാവില്ല.” “ചളിയടിക്കാതെ എണീറ്റ് പോടീ.” “ഇതുവരെ നിങ്ങൾ പ്രേമിച്ച പെണ്ണുങ്ങളുടെ ശാപം കൊണ്ടാ ഇങ്ങനെ സംഭവിച്ചത്.” “അയ്യോ. കണക്കായി പോയി. പറയുന്ന ആളിന്റെ വലിയ ദിവ്യ പ്രണയമായിരുന്നല്ലോ! എന്തുപറ്റി എന്നിട്ടതിന്?”…

ഇൗ ലോകത്ത് ഒരു പെണ്ണിനെ പോലും വിശ്വസിക്കാൻ കൊള്ളത്തില്ല ടാ. പെറ്റ തള്ള പോലും ചതിക്കും.”

രചന – ശാരി പി പണിക്കർ “ഇൗ ലോകത്ത് ഒരു പെണ്ണിനെ പോലും വിശ്വസിക്കാൻ കൊള്ളത്തില്ല ടാ. പെറ്റ തള്ള പോലും ചതിക്കും.” “അങ്ങനെ ഒന്നും പറയാതെ ടാ. അവൾ നിന്നെ ഇട്ടിട്ട് പോയതിന് നീ ലോകത്തെ മുഴുവൻ പെണ്ണുങ്ങളെയും അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല.” “അവൾക്ക് എങ്ങനെ തോന്നി എന്നോടിങ്ങനെ ചെയ്യാൻ? ഞാൻ എന്ത് കുറവാടാ…

യാത്രകളൊക്കെ പോകാൻ വല്യ ഇഷ്ടമുള്ളൊരു അമ്മച്ചി.

രചന – അബ്രാമിന്റെ പെണ്ണ് യാത്രകളൊക്കെ പോകാൻ വല്യ ഇഷ്ടമുള്ളൊരു അമ്മച്ചി..ഇവരുടെ ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് ഇവരെങ്ങോട്ടും ഒറ്റയ്ക്ക് പോകാൻ പുള്ളിക്കാരൻ തമ്മയ്ക്കില്ലാരുന്നെന്നാണ് പറയുന്നത്.. അമ്മച്ചിയ്ക്കാണെങ്കി മുടിഞ്ഞ ഗ്ലാമറും,,അദ്ദേഹം മരിച്ചു പോയതിന് ശേഷമാണത്രേ ഇവർക്ക്  സ്വാതന്ത്ര്യം കിട്ടിയത്..രാവിലെ ഒരു കട്ടനും കുടിച്ച് വീട്ടിൽ നിന്നിറങ്ങുന്ന അമ്മച്ചി അയലോക്കത്തെല്ലാം കേറി വിശേഷങ്ങൾ ശേഖരിച്ച് ഉച്ച,, ഉച്ചര,, ഉച്ചേമുക്കാലോടെ…

” എനിക്ക് തന്നെ ഇഷ്ടാണ്, തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ ഇല്ലയോ…..

രചന – കീർത്തന ദിലീപ് ” എനിക്ക് തന്നെ ഇഷ്ടാണ്, തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ ഇല്ലയോ….. എടി പിടിന്നിനെ ഒരു പെൺകുട്ടി എന്നോട് അങ്ങനെ വന്ന് ചോദിച്ചപ്പോൾ ഞാൻ പകച്ചു പോയി…. ഞാൻ നിശബ്ദനായി…. “ഓ തനിക്കെന്നെ അറിയകൂടെ ഇല്ലാലോ പിന്നെ എങ്ങനാ അല്ലെ??? “ഞാൻ പാർവതി…..തന്റെ ക്ലാസ്സ്‌മേറ്റ് ആണ്….. “ക്ലാസ്സ്‌മേറ്റോ….. “താൻ കണ്ടിട്ടുണ്ടാവില്ല……