Category Malayalam short stories

വേ ശ്യ……. എന്നു പറഞ്ഞാൽ പോരെ കടും വേ ശ്യ…..പി ഴ ച്ചവൾ ആരെ കാത്താണാവോ പുറത്ത് നിൽക്കുന്നത്…… ”

ഗായത്രി ✍️ അഥർവ ദക്ഷ ഗായത്രി അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു.. രാത്രി ഏറെ വൈകിയിരുന്നു നാളെ ഓണം ആണ് സദ്യ വട്ടത്തിനുള്ള കാര്യങ്ങളൊക്കെ അടുപ്പിക്കുന്ന തിരക്കിലായിരുന്നു അവൾ… ഉണ്ണിയപ്പവും കായ വറുത്തതും രാവിലെ അമ്മയുണ്ടാക്കി… ഇഞ്ചി അച്ചാറും കാളനും ശെരിയായി… അവിടെ സദ്യയ്ക്കൊപ്പം നോൺ വെജും വെയ്ക്കുന്ന ശീലം ഉണ്ട്… അത് കൊണ്ട് തന്നെ ചിക്കനും…

അവൾ സ്വപനം കണ്ട ജീവിതം മോനു കൊടുക്കണം . അവൻ കുഞ്ഞിനരികിൽ എത്തി വാത്സല്യത്തോടെ

ഭാര്യ (രചന: അഹല്യ ശ്രീജിത്ത്) പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല. അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ ഭേദിച്ചു വന്ന ആ മഴ അവനു ഒരു കണക്കിന് ആശ്വാസം തന്നെ ആയിരുന്നു.…

ആ വെട്ടത്തിൽ അവൻ അവന്റ പെണ്ണിനെ ശെരിക്കും കണ്ടു ഒരു പിടി ചാരമായി തനിക്കു മുൻപിൽ അലിഞ്ഞു കിടക്കുന്നു

ഭാര്യ (രചന: അഹല്യ ശ്രീജിത്ത്) പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല. അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ ഭേദിച്ചു വന്ന ആ മഴ അവനു ഒരു കണക്കിന് ആശ്വാസം തന്നെ ആയിരുന്നു.…

ആരൊക്കെ വന്നാലും പോയാലും ഇപ്പോൾ തനിക്ക് കൂട്ടിന് തന്റെ ജീവന്റെ അംശം ഉണ്ട്

‘ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയുള്ള ഇവിടേക്കുള്ള യാത്രകൾക്ക് ഇന്ന് ഒരു അവസാനം ഉണ്ടാകും.’ മുന്നിൽ കാണുന്ന കുടുംബ കോടതി എന്ന കമാനത്തിനു മുന്നിൽ നിന്നു കൊണ്ട് അവൾ ചിന്തിച്ചു. ആ ചിന്തകളിൽ എപ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ ഒഴുകിത്തുടങ്ങി. ” അമ്മേ.. ” കയ്യിൽ കൈകോർത്തു പിടിച്ചിരിക്കുന്ന ആ കുഞ്ഞിന്റെ ശബ്ദമാണ് അവളെ…

എന്നെങ്കിലും ഒരിക്കൽ തന്റെ ഭാഗത്ത് ശരിയുണ്ടായിരുന്നു എന്ന് വീട്ടുകാർ മനസ്സിലാക്കും. അത്രയും കാലം അവർക്ക് വേണ്ടി ഞാൻ കാത്തിരിക്കും…!!

(രചന: ശ്രേയ) ” പഠിക്കാൻ എന്നും ജോലിക്ക് എന്നും ഒക്കെ പറഞ്ഞ് മക്കളെ നാട് തെണ്ടാൻ വിടുമ്പോൾ ആലോചിക്കണം. ഇങ്ങനെ ഒരു ദിവസം ഒരു കൊച്ചുമായി കയറി വരുമ്പോൾ മാത്രമേ ഇവൾക്കൊക്കെ അവിടെ എന്തായിരുന്നു പണി എന്ന് അറിയാൻ പറ്റൂ. ” മുറ്റത്ത് കുഞ്ഞിനെയും ചേർത്തു പിടിച്ച് നിൽക്കുന്ന മാളുവിനെ നോക്കി അയൽക്കാരിൽ ആരോ മുറുമുറുത്തു.…

എന്റെ മക്കളില്ലാതെ താൻ മാത്രം അങ്ങനെ സുഖിച്ചു ജീവിക്കേണ്ട.. അതിനു സമ്മതിക്കില്ല ഞാൻ.. “

കുടുംബം തകർന്നടിയുമ്പോൾ… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 “അച്ഛാ.. എന്തിനാ ഇങ്ങനെ കുടിച്ച് നശിക്കുന്നത്..? ഞങ്ങൾക്ക് അച്ഛനും അമ്മയും അല്ലാതെ മറ്റാരും ഇല്ല എന്ന് അച്ഛന് അറിയുന്നതല്ലേ..? എന്നിട്ട് അച്ഛൻ ഇങ്ങനെ സ്വയം നശിക്കാൻ തീരുമാനിച്ചാൽ ഞങ്ങൾക്ക് പിന്നെ ആരാണുള്ളത്..?” രാവിലെ തന്നെ പണിക്ക് പോകാതെ ഉമ്മറത്ത് ഇരുന്ന് കള്ളുകുടിക്കാൻ തുടങ്ങുന്ന രമേശനെ നോക്കി മകൾ നിത്യ ചോദിച്ചു. രമേശൻ…

അമ്മയുടെ ചിത കത്തി അമരുന്നത് നോക്കി നിൽക്കുമ്പോൾ അവന്റെ മനസ്സും അതുപോലെ തിളക്കുകയായിരുന്നു.

എന്തിനാ അമ്മേ നിങ്ങൾക്ക് ഇത്രയും സങ്കടം മക്കൾ ഉപേക്ഷിച്ച് ഒരുപാട് അമ്മമാർ നിങ്ങൾക്ക് ഇവിടെ കൂട്ടായി ഉണ്ട്.. അതുപോലെ ഞങ്ങൾ കുറച്ചു പേരും കൂടിയുണ്ട് നിങ്ങളെയൊക്കെ നോക്കി സംരക്ഷിക്കാൻ. അമ്മയ്ക്ക് ഇവിടെ ഒരു കുറവും ഉണ്ടാകാതെ ഞങ്ങൾ നോക്കിക്കൊള്ളാം. പക്ഷേ എങ്കിലും അമ്മയുടെ മക്കളുടെ ആ കുറവ് അമ്മയ്ക്ക് എപ്പോഴും അനുഭവപ്പെടും ഞങ്ങൾ ഇനി എത്ര…

ഒരുവശം തളർന്നിട്ടും മോഹങ്ങൾ ഒന്നും അസ്തമിച്ചിട്ടുണ്ടായിരുന്നില്ല അപ്പാപ്പന് അയാളുടെ ഭാര്യ വളരെ മുൻപ് തന്നെ മരിച്ചുവത്രേ.

സ്റ്റോറി by ക്വീൻ വയ്യാതെ കിടക്കുന്ന ഒരു അപ്പാപ്പനെ നോക്കാൻ ആളെ വേണം എന്ന് ഏജൻസിയിലേക്ക് ആരോ വിളിച്ചു പറഞ്ഞതനുസരിച്ചിട്ടാണ് ആ വീട്ടിൽ എത്തുന്നത്.. എന്തോ വലിയ ജോലി ചെയ്ത് റിട്ടയേഡ് ആയ ഒരാളായിരുന്നു!! അയാൾക്ക് പരാലിസിസ് വന്ന് ഒരുവശം തളർന്നിട്ടുണ്ട് അയാളുടെ കാര്യങ്ങൾ നോക്കണം.. അവിടെ അയാളെ കൂടാതെ മകനും മരുമകളും എല്ലാം ഉണ്ട്…

കുഞ്ഞിന് ഇപ്പോൾ രണ്ടുമാസത്തോളം പ്രായം ഉണ്ട്. ഈ പ്രായത്തിലുള്ള കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന് നോക്കുമെന്ന് ഒന്നും തനിക്കറിയില്ല.

(രചന: ശ്രേയ) ” പഠിക്കാൻ എന്നും ജോലിക്ക് എന്നും ഒക്കെ പറഞ്ഞ് മക്കളെ നാട് തെണ്ടാൻ വിടുമ്പോൾ ആലോചിക്കണം. ഇങ്ങനെ ഒരു ദിവസം ഒരു കൊച്ചുമായി കയറി വരുമ്പോൾ മാത്രമേ ഇവൾക്കൊക്കെ അവിടെ എന്തായിരുന്നു പണി എന്ന് അറിയാൻ പറ്റൂ. ” മുറ്റത്ത് കുഞ്ഞിനെയും ചേർത്തു പിടിച്ച് നിൽക്കുന്ന മാളുവിനെ നോക്കി അയൽക്കാരിൽ ആരോ മുറുമുറുത്തു.…

ഇവളുടെ ഭർത്താവ് പ്രശ്നം ഉണ്ടാക്കും എന്നുള്ള ഭയം വേണ്ട. കാരണം ഇവർ അന്ന് ഒളിച്ചോടിയതല്ലാതെ

ചേച്ചി ഒരു നൂറു രൂപ ഉണ്ടെങ്കിൽ തരുമോ. പരിചിതമായ ശബ്ദം കേട്ടാണ് സുലോചന പുറത്തേക്ക് വന്നത്. മുറ്റത്ത് നോക്കുമ്പോൾ താര. ചേച്ചി ഒരു നൂറു രൂപ ഉണ്ടെങ്കിൽ തരുമോ. നിറoമങ്ങിയ സാരിയുടുത്ത് അതിന്റെ തുമ്പ് രണ്ടും ചുരുട്ടിപ്പിടിച്ചുകൊണ്ട് മുമ്പിൽ നിൽക്കുന്ന താരയെ കണ്ടപ്പോഴേക്കും അവർക്ക് വല്ലാത്ത വിഷമം തോന്നി. നീ എന്താടി അവിടെ തന്നെ നിൽക്കുന്നത്…