Category Malayalam short stories

“എന്റെ ഭർത്താവ് എന്നോടൊന്ന് ചിരിക്കണമെങ്കിൽ രാത്രി ആവണം.

രചന – പാത്തു “എന്റെ ഭർത്താവ് എന്നോടൊന്ന് ചിരിക്കണമെങ്കിൽ രാത്രി ആവണം. കാര്യം കഴിയുന്ന വരെ അയാൾ വല്ലാണ്ടങ്ങ് സ്നേഹിക്കും”തന്റെ കൂട്ട്കാരിയെ നോക്കി ഷംന വിതുമ്പി. തന്റെ ഷാളുകൊണ്ട് കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ തുടച്ചുമാറ്റി അവൾ കൂട്ടുകാരിയെ നോക്കി”എനിക്ക് മടുത്തു ഈ ജീവിതം, ഒരു വേലക്കാരിയുടെ വിലപോലും എനിക്ക് ഇക്ക തരുന്നില്ല. മൂപ്പർക്കൊന്ന്…

അയൽപ്പക്കത്തെയൊരു കുട്ടിയാണ് വൈറലായ മകളുടെ വീഡിയോ എന്നെ കാണിക്കുന്നത്..

രചന – സുധീ മുട്ടം ഇന്നലെ ആയിരുന്നു വിവാഹം,, എന്റെ മകളുടെ.. കൊട്ടും കുരവയും ആളുകളൊന്നും ഇല്ലാതെ അമ്പലനടയിൽ വെച്ചായിരുന്നു. പതിവ് തിരക്കുകളോ ആൾ ബഹളങ്ങളോ ഇല്ലാതെ അവൾ സുമംഗലിയായി,,പതിനെട്ട് വയസ്സ് പൂർത്തിയാക്കിയ ദിവസം.ഇഷ്ടപ്പെട്ടവന്റെ കൂടെ ജീവിച്ചാൽ മതിയെന്ന് മകൾ നിലപാടെടുത്തത്തോടെ പതിനെട്ട് വർഷം വളർത്തി വലുതാക്കിയ മാതാപിതാക്കൾ കുറഞ്ഞ സമയത്തിൽ അവളുടെ ആരുമല്ലാതായി. “ഇപ്പോൾ…

“അയ്യോ അമ്മക്ക് എന്റെ ഭാര്യയെ ഇഷ്ടമേയല്ല. അമ്മ ചേട്ടന്റെ കൂടെ നിൽക്കും അല്ലെ ചേട്ടാ?”

രചന – അമ്മു സന്തോഷ് “അമ്മ കേൾക്കുന്നുണ്ടോ?”  അമ്മ മൊബൈൽ ഫോൺ ഇടത്തെ ചെവിയിൽ നിന്ന് വലത്തേ ചെവിയിലേക്ക് മാറ്റിപ്പിടിച്ചു.  “പറഞ്ഞോ ക്ലിയർ ആണ് ” “ആ അപ്പോ ഞാൻ പറഞ്ഞു വരുന്നത്.. ഞാൻ മാത്രം അല്ല കേട്ടോ ഞങ്ങൾ മൂന്ന് പേർക്കും ഇതെ അഭിപ്രായം ആണ്. അമ്മക്കിപ്പോ അറുപത്തിയഞ്ചു വയസ്സായി. ഒറ്റയ്ക്ക് ആ വലിയ…

ഒരു പെണ്ണിന്റെ ജീവിതത്തിലെ അവസാന കാലം എങ്ങനെ ആവും എന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ എപ്പോഴെങ്കിലും…

രചന  – Shyama chandrasekharan “ഒരു പെണ്ണിന്റെ ജീവിതത്തിലെ അവസാന കാലം എങ്ങനെ ആവും എന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ എപ്പോഴെങ്കിലും…….. പുരുഷനെ പോലെയാവില്ല ഒരിയ്ക്കലും അത്‌…ഓരോ മണ്ണുമാറ്റങ്ങളിലും പറിച്ചു നടപ്പെടുന്നൊരു പൂച്ചെടി പോലെ.. ഓരോ കാലങ്ങളിൽ ഓരോ ഇടങ്ങളിൽ.. ഭാവങ്ങളിൽ..ആണ് അവളുടെ സ്ഥാനം… പതിനെട്ടോ.. ഇരുപതോ വയസ്സുവരെ ജനിച്ചു വളർന്ന ഇടമായിരുന്നു അവളുടെ സ്വർഗം… ഇടയ്ക്കെപ്പോഴോ…

ഒടുവിൽ അപ്പന്റെ ഇന്നർ ബനിയൻ എങ്ങാനും കീറി കെട്ടിക്കൊടുത്ത് പ്രശ്നം പരിഹരിച്ചു.

രചന – ആദം ജോൺ അമ്മച്ചിയുടെ മീൻ വെട്ട് പ്രസിദ്ധമാരുന്നല്ലോ.അതെപ്പറ്റി മുന്നേ പറഞ്ഞാരുന്നു.ഒരിക്കൽ അപ്പൻ നെയ് മീൻ കൊണ്ടന്നാരുന്നു.സാലറി കിട്ടുമ്പോഴാണ് നെയ്മീനൊക്കെ വീട്ടിലോട്ട് വരാ.പതിയെ അത് ചൂരയിലോട്ടും മാസം പകുതി ആവുമ്പോഴേക്കും ചാള പോലത്തെ മീനിലോട്ടും വഴിമാറും. അതൊക്കെ കൂട്ടി മടുക്കുമ്പോഴാവോ എന്തോ അറിയത്തില്ല ഇടക്ക് ഉണക്ക മീനും കേറി വരാറുണ്ട്. ഓർമകളും ചിലപ്പോ അങ്ങനല്ലേ.…

കല്യാണം കഴിഞ്ഞ് ഏഴ് വർഷമായിട്ടുംമക്കളൊന്നും ആയില്ലല്ലോ

രചന – ജിഷ്ണു രമേശൻ അവളുടെ ഭർത്താവ് മരിച്ച് നാലാം ദിവസം വീടൊഴിഞ്ഞു… സ്വല്പം കനത്തിൽ കരഞ്ഞ ബന്ധുക്കൾ ആരൊക്കെയോ “വിധി” എന്നൊരു കാരണവും പറഞ്ഞ് അവിടുന്നിറങ്ങി…’കല്യാണം കഴിഞ്ഞ് ഏഴ് വർഷമായിട്ടുംമക്കളൊന്നും ആയില്ലല്ലോ ഇനി വേറൊരു കല്യാണം കഴിക്കാം’ എന്നാരോ പറഞ്ഞപ്പോ ആ പെണ്ണ് മറുപടി ഒന്നും പറയാതെനിന്നിരുന്നു… ‘ വിധവയല്ലെ ഇനി വെള്ള സാരി…

“സുമീ നിന്നെ ഞാൻ എന്തിനു ഒഴിവാക്കണം? എന്നെ കാണുന്നതു നിനക്ക് ഇഷ്ടമല്ല എന്നറിഞ്ഞു കൊണ്ടു തന്നെയാണ് പലപ്പോഴും മുൻപിലുണ്ടെന്നറിഞ്ഞിട്ടും വഴിമാറിപോയത്.”

രചന – ലതീഷ് കൈതേരി അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്. കാര്യമായ ആകർഷണം ഒന്നും തോന്നാത്ത ഒരു പീറ ചെറുക്കൻ, തന്റെ പുതിയ അമ്മയുടെ കൂടെ വീട്ടിലെക്ക് കയറി വന്നപ്പോൾ ഇന്നലെ വരെ താൻ രാജ്ഞിയായി വാണിരുന്ന തന്റെ വീട്ടിൽ തന്റെ പ്രാധാന്യം കുറഞ്ഞുപോകുമോ എന്നുള്ള പേടിയായിരുന്നു മനസ്സിനെ അലട്ടിയത്.…

മോനെ ””ജീവിതം ഒന്നേയുള്ളു.. അത് കെട്ടിയ പെണ്ണിനൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ഉള്ളതാണ്.

രചന – സ്മിത രവീന്ദ്രൻ ഹരിയുടെ ഭാര്യയായ ആരതി മരിച്ചിട്ട് മൂന്ന് മാസം ആയി.അവരുടെ മക്കളായ അഭിജിത്തും, അഭിരാമിയും അമ്മയെ കാണാതെ നിർത്താതെ കരയൂമ്പൊൾ ചുവരിലേക്ക് ചാരിമിഴികൾ താഴ്ത്തി ഇരിക്കാനെ അയാൾക്ക് കഴിയൂമായുരുന്നുള്ളൂ… !!!താലികെട്ടി പ്രാണനായ് കൂടെ കഴിഞ്ഞവൾ അകാലത്തിൽ വിധി തട്ടിയെടുത്തപ്പൊൾ തുഴ നഷ്ടമായ തോണിപോലെ അയാളുടെ ജീവിതത്തിന്റെ ദിശയും തെറ്റി…!! ഓരോ ദിവസം…

ന്നെ വേശ്യയെന്ന് വിളിച്ചോല് മാറ്റി വിളിക്ക്യോ…? ദാക്ഷായണി തൊഴിൽ നിർത്തിയെന്നറിഞ്ഞോര്,ന്നെയൊരു സാധാരണ പെണ്ണായി കാണോ ..?”

രചന – സൂര്യകാന്തി അറിഞ്ഞില്ല്യെ, തെക്കേലെ ദാക്ഷായണി ആ ഞൊണ്ടി ദാമൂന്റൊപ്പം പൊറുതി തൊടങ്ങീന്ന്..വാസുവേട്ടന്റെചായക്കടയിലിരിക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവികളിൽ പതിഞ്ഞത്.. ഞാനൊന്ന് ഞെട്ടി…”ഓൾടെ മുറ്റത്തൊരു കാവൽ നായ്.. അത്രേള്ളു.. അല്ലാണ്ടെന്താഓളുടെ കാര്യങ്ങളൊക്കെ നോക്കാൻ ഓനുണ്ടോ പറ്റണ്..”ആരുടെയൊക്കെയോ ദ്വയാർത്ഥ പ്രയോഗങ്ങളും വഷളൻ ചിരികളും അവിടെനിറയുന്നുണ്ടായിരുന്നു..എനിക്കെന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നി..നടന്നു ശീലിച്ച വഴികളിൽ നിന്നും മാറ്റിച്ചവിട്ടാൻ…

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ അവൻ അവളെ ഭയന്നിരുന്നു.

രചന – ശിൽപ്പ എസ് നായർ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ അവൻ അവളെ ഭയന്നിരുന്നു. എപ്പോഴും അവൾ പറയും, പ്രസവിക്കാൻ പേടിയാണ്, എനിക്ക് ഒരുപാട് വേദന വേണ്ട എന്നൊക്കെ. ഇതിപ്പോ അടുത്ത് താൻ ഇല്ല താനും. അവൾ തന്റെ കുഞ്ഞിനെ സ്നേഹിക്കുമോ എന്ന ഭയം അവനെ കീഴ്പെടുത്തി കഴിഞ്ഞിരുന്നു. പക്ഷേ അവൾ സാധാരണ പോലെ സന്തോഷവതിയായി…