Category ചെറുകഥകൾ

” ഭാമേ , നിനക്കിവിടെ എന്തെങ്കിലും കുറവുണ്ടെങ്കിൽ പറയണം . ഒരു രണ്ടാംകെട്ടുകാരൻ എന്ന ചിന്ത വേണ്ട. അത് ചിലപ്പോൾ നമുക്കിടയിൽ ഒരു അകലം ഉണ്ടാക്കാം.

രചന – മഹാദേവൻ ഒരു രണ്ടാംകെട്ടുകാരന്റെ ഭാര്യയായി അയാൾക്ക് ആദ്യഭാര്യയിൽ ഉണ്ടായ കുട്ടിയുടെ അമ്മയായി വലതുകാൽ വെച്ച് ആ പടി കയറുമ്പോൾ മനസ്സിൽ രണ്ട് കാര്യങ്ങൾ ആയിരുന്നു. ഒരിക്കലും നിനക്കൊരു അമ്മയാകാൻ കഴിയില്ലെന്ന് പറഞ്ഞും, മച്ചിയെന്നു വിളിച്ചും വാക്കുകൾക്കൊണ്ടും ശാരീരികമായും ഉപദ്രവിച്ച ആദ്യഭർത്താവിൽ നിന്നും രക്ഷപ്പെടുമ്പോൾ തകർന്നു പോയ ഹൃദയത്തിൽ നിന്നും ഒരു മോചനം. പിന്നെ…

“ഇവിടെ തന്നെ.. നീ എവിടെയെങ്കിലും എടുത്തു മാറ്റിവെച്ചിട്ടുണ്ടാകും. നിന്റെ ഈ വൃത്തിയാക്കൽ കാരണം എന്റെ ടൈം എത്രയാ പോകുന്നതെന്ന് നോക്ക്..”

രചന  – അമ്മു സന്തോഷ് ഒറ്റയ്ക്കാക്കാത്തവർ “ഒരു സാധനം വെച്ചാൽ വെച്ചിടത്ത് കാണില്ല. എന്റെ വാല്ലറ്റ് എവിടെ..?” നിഖിൽ ചുവന്ന മുഖത്തോടെ മേശപ്പുറത്ത് തിരഞ്ഞു കൊണ്ട് ഉറക്കെ ചോദിച്ചു “അത് നിഖിൽ എവിടെയാ വെച്ചത്?” ആഗ ചോദിച്ചു “ഇവിടെ തന്നെ.. നീ എവിടെയെങ്കിലും എടുത്തു മാറ്റിവെച്ചിട്ടുണ്ടാകും. നിന്റെ ഈ വൃത്തിയാക്കൽ കാരണം എന്റെ ടൈം എത്രയാ…

“അച്ഛെ ഈ മുടി ഒന്ന് കെട്ടിക്കേ…”അച്ചൂ മുന്നിൽ വന്നു നിൽക്കുമ്പോൾ അയാൾ ഒരു വണ്ടിയുടെ ചില്ലറ തകരാറുകൾ പരിഹരിക്കുന്ന തിരക്കിൽ വർക്ക്‌ ഷോപ്പിലായിരുന്നു.

രചന – അമ്മു സന്തോഷ് പറയാതറിയുന്നവർ “അച്ഛെ ഈ മുടി ഒന്ന് കെട്ടിക്കേ…”അച്ചൂ മുന്നിൽ വന്നു നിൽക്കുമ്പോൾ അയാൾ ഒരു വണ്ടിയുടെ ചില്ലറ തകരാറുകൾ പരിഹരിക്കുന്ന തിരക്കിൽ വർക്ക്‌ ഷോപ്പിലായിരുന്നു. “അച്ചുവേ വയസ്സിരുപത്തിയൊന്നായി. ഇപ്പോഴും അച്ഛ തന്നെ മുടി കെട്ടിത്തരണമെന്ന് വാശി പിടിക്കുന്നത് അത്ര നന്നല്ല ട്ട..” മെക്കാനിക് അജിത് പറയുന്നത് കെട്ട് അവൾ ചിരിച്ചു…

മീരയും മനുവും അധ്യാപകരാണ്. ഒഴിവുള്ള ഒരു സമയം മനു നീട്ടിയ ഒരു വിവാഹലോചനയ്ക്ക് മറുപടി

രചന  – അമ്മു സന്തോഷ് പ്രണയത്തിന്റെ കുടമുല്ലപ്പൂവുകൾ “അമ്മ ഉപേക്ഷിച്ച ഒരു മകനോട് നിങ്ങൾ സ്ത്രീയുടെ മഹത്വം വിളമ്പരുത്. ചിലപ്പോൾ അവൻ അവനല്ലതായി മാറിപ്പോകും .” ഒരിക്കൽ ക്ലാസ്സ്‌ ടീച്ചറോട് അർജുൻ അങ്ങനെ പറഞ്ഞത് കേട്ട് ക്ലാസ്സ് മുഴുവൻ നിശ്ചലമായി പോയി. അത് വരെ ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു അർജുന്റെ അമ്മ ഉപേക്ഷിച്ചു പോയതാണെന്ന്.അവനാരോടും യാതൊരു അടുപ്പവും…

“കാണാതിരിക്കുമ്പോ ഇഷ്ടം കൂടുമെന്നൊക്കെ പറയുന്നത് വെറുതെയാ എനിക്കിഷ്ടം കുറച്ചു കുറവുണ്ടിപ്പോ “

രചന – അമ്മു സന്തോഷ് കടലോളം “കാണാതിരിക്കുമ്പോ ഇഷ്ടം കൂടുമെന്നൊക്കെ പറയുന്നത് വെറുതെയാ എനിക്കിഷ്ടം കുറച്ചു കുറവുണ്ടിപ്പോ ” അവളുടെ ശബ്ദത്തിലെ കുസൃതിയിൽ അയാൾക്ക് ചിരി വന്നു “അതൊക്കെ നമുക്ക് മാറ്റിയെടുക്കാമെന്നെ.. ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് തീർന്നോട്ടെ ” “അതൊക്കെ തീർന്നിട്ട് എന്നാണാവോ സമാധാനത്തോടെ ജീവിക്കുക? എനിക്ക് കല്യാണ ആലോചനകൾ ഒക്കെ വരുന്നുണ്ട് കേട്ടോ..…

ഫോണിൽ കാണുന്നപോലെ കണ്ടാൽ മതിയോ പേരമക്കളെ കളിപ്പിക്കാനൊക്കെ അവർക്കുമില്ലേ ആഗ്രഹങ്ങൾ…

രചന – ബിനു ഓമനക്കുട്ടൻ ശരീരത്തിലേക്ക് പറ്റിച്ചേർന്ന മാക്സിയുടെ മുകളിലൂടെ അവളുടെ ഇടുപ്പിലേക്ക് കൈ വച്ച്. ചുണ്ടുകൾ ചെവിയോട് ചേർത്ത് വച്ച് അയാൾ അവളോട് പറഞ്ഞു…. കുറച്ച് ദിവസം വീട്ടിൽ പോയ് നിൽക്ക്… ഇന്നും അമ്മയെന്നെ വിളിച്ചു എന്നാ അങ്ങോട്ടെന്ന് ചോദിച്ചോണ്ട്. ഏട്ടനില്ലാതെ ഞാനെങ്ങോട്ടും പോകുന്നില്ല… അയ്യടി വേറെങ്ങോട്ടും അല്ലല്ലോ നിന്റെ വീട്ടിലേക്കല്ലേ… ഞാനിപ്പോ പോകണമെന്നെന്ത…

ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്.

രചന – രഘു കുന്നുമ്മക്കര പുതുക്കാട് പിണക്കം ****************************************** ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്. ഭാര്യ രത്നവല്ലി, ആ കിടപ്പു നോക്കി തെല്ലുനേരം കൂടി കട്ടിൽത്തലയ്ക്കലിരുന്നു. പിന്നെ, ഒരു പായ് വരിച്ച് കട്ടിലിനു താഴെ കിടന്നു. കൊച്ചുവീടിൻ്റെ കുടുസ്സുമുറിയിൽ, സീറോ വാട്ട് ബൾബ് ഇരുളകറ്റി. മുകളിൽ കറങ്ങിത്തിരിയുന്ന ഫാനിൻ്റെ കടകട ശബ്ദത്തിലേക്കു…

ഇരിഞ്ഞാലക്കുടയിൽ നിന്നും കുറച്ചു ഉള്ളിലോട്ടു മാറി ആയിരുന്നു ആ ബാലസദനം.നന്ദനം എന്ന പേരിൽ.. ഒരു ചരിറ്റബിൾ ട്രസ്റ്റ്‌ ആണ്.

രചന – മീനു ഇരിഞ്ഞാലക്കുടയിൽ നിന്നും കുറച്ചു ഉള്ളിലോട്ടു മാറി ആയിരുന്നു ആ ബാലസദനം.നന്ദനം എന്ന പേരിൽ.. ഒരു ചരിറ്റബിൾ ട്രസ്റ്റ്‌ ആണ്. അവിടെ ഓഫീസ് മുറിയിൽ ആരെയോ കാത്തിരിക്കുക ആണ് മുടി പാതി നരച്ചു പോയ ഒരു മധ്യവയസ്കനും കൂടെ രണ്ടു ചെറുപ്പക്കാരും…. “ക്ഷമിക്കണം അങ്കിൾ…ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.” ഒരു യുവതി തിടുക്കത്തിൽ കയറി…

റാബിയാ,, നിൻ്റെ കൈവശം പാഡ് വല്ലതുമിരിപ്പുണ്ടോ?

രചന – സജി തൈപറമ്പ് റാബിയാ,, നിൻ്റെ കൈവശം പാഡ് വല്ലതുമിരിപ്പുണ്ടോ? രാവിലെ ,ഇളയ നാത്തൂൻ്റെ മുറിയിലേയ്ക്ക് കടന്ന് ചെന്ന നാദിയ ആകാംക്ഷയോടെ ചോദിച്ചു ങ്ഹാ ദീദീ ,, ദാ ആ അലമാരയുടെ താഴത്തെ തട്ടിലിരുപ്പുണ്ട് , എടുക്കാമോ? നിസ്ക്കാരപ്പായയിലിരുന്ന് ഖുറാൻ ഓതാൻ തയ്യാറെടുക്കുകയായിരുന്ന റാബിയ ചോദിച്ചു ഉം ഞാനെടുത്തോളാം നീ എഴുന്നേല്ക്കണ്ടാ അതീവ ശ്രദ്ധയോടെ…

ബസ് നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്നു. മകൻ വഴിയോരക്കാഴ്ചകളിൽ നിന്ന് മുഖമുയർത്തി അയാളുടെ മുഖത്തേക്ക് നോക്കി.

രചന – അമ്മു സന്തോഷ് നാരങ്ങ മിട്ടായി ബസ് നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്നു. മകൻ വഴിയോരക്കാഴ്ചകളിൽ നിന്ന് മുഖമുയർത്തി അയാളുടെ മുഖത്തേക്ക് നോക്കി. “അമ്മ വന്നു കഴിഞ്ഞാൽ ചക്ക കൊണ്ടാട്ടം ഉണ്ടാക്കിക്കണം അച്ഛാ. ഇന്നലെ അനുമോൾ ക്ലാസ്സിൽ കൊണ്ട് വന്നു. എന്താ രുചി !ഇച്ചിരിയെ തന്നുള്ളൂ. അവൾക്കെന്നും ഓരോരോ കറികൾ ആണ്. എന്താ പെണ്ണിന്റെപവറ് ! ,…