ഈ വീടിന് രാത്രികളാണ് കൂടുതൽ. പകൽ പോലും ഇവിടെ വെളിച്ചം മൃദുവായി മാത്രമേ നടക്കാറുള്ളൂ—

ഡയറി (ഇന്ന് തീയതി എഴുതിയില്ല. വേദനകൾക്ക് കലണ്ടർ വേണ്ടല്ലോ…) ഈ വീടിന് രാത്രികളാണ് കൂടുതൽ. പകൽ പോലും ഇവിടെ വെളിച്ചം മൃദുവായി മാത്രമേ നടക്കാറുള്ളൂ—ചുവരുകളെ ഭയന്നെന്നപോലെ. മുറികൾ നിറയെ പഴയ വിജയങ്ങളുടെ ശബ്ദമാണ്. ഭിത്തികളിൽ തൂങ്ങുന്ന ചിത്രങ്ങൾ, പദവികൾ, നിശ്ശബ്ദമായി മിനുങ്ങുന്ന സമ്പത്ത്… അതിനിടയിൽ എൻ്റെ ശ്വാസം ഒരുപാട് തവണ വഴി തെറ്റിപ്പോകുന്നു. രാഘവൻ ഇന്ന്…

ചത്തോടാ അവള്? നാശം! നിന്നോട് പറഞ്ഞതല്ലേ ഒരു മയത്തിൽ വേണമെന്ന്..”

“ചത്തോടാ അവള്? നാശം! നിന്നോട് പറഞ്ഞതല്ലേ ഒരു മയത്തിൽ വേണമെന്ന്..” പൂർണനഗ്നയായി കട്ടിലിൽ മലർന്നുകിടക്കുന്ന സ്ത്രീയ്ക്കരികിലേക്ക് നീങ്ങി ചൂണ്ടുവിരൽ നീട്ടിവച്ച് ശ്വാസോച്ഛാസം പരിശോധിക്കുന്നതിനിടയിൽ പരിഭ്രമത്തോടെ അയാൾ ഒച്ച വച്ചു. അവളുടെ കാലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന കൊഴുകൊഴുത്ത രക്തത്തിനാൽ നനഞ്ഞു കുതിർന്ന് വെളുത്ത നിറമുള്ള ബെഡ്ഷീറ്റിന്റെ നിറം മാറിയിരുന്നു. മുഖം മറഞ്ഞ് പരന്നുകിടക്കുന്ന നീളമുള്ള മുടിയൊതുക്കി, മുറിവേറ്റ കീഴ്ചുണ്ടിൽ…

പ്രസവത്തോടുകൂടി രുഗ്മണി മരിക്കുമ്പോൾ ആ ചോര കുഞ്ഞിനെ ഏറ്റുവാങ്ങിയത് ഒരു വേലക്കാരിയായിട്ടു ആയിരുന്നില്ല ..

കൂലിക്കു വാങ്ങിയ ഭാര്യ.. മംഗലത്ത് തറവാട്ടിലെ വിലാസിനി.. പേരു പോലെ തന്നെ ആ നാട്ടിൽ പ്രസിദ്ധമാണ് .. വിലാസിനി… തെറ്റായ മാർഗ്ഗത്തിൽ കൂടി നേടിയെടുത്തതായിരുന്നില്ല .. അവളുടെ തൻ്റേടവും ധൈര്യവും കണക്കിലെടുത്ത് നാട്ടുകാർ നൽകിയ വിളിപ്പേരാണ് തീക്കാറ്റ് വിലാസിനി… ഈ നാട്ടിൽ വന്നു കയറിയവളാണെങ്കിലും.. ഇരുപത്തിയൊന്ന് വർഷം കൊണ്ട് അവൾ പൂർണമായും ഈ നാട്ടുകാരിയാവുകയായിരുന്നു… മംഗലത്തെ…

എന്റെ കുഞ്ഞിനു മുലയൂട്ടാൻ പറ്റുന്നൊരു പെണ്ണിനെ കിട്ടുമ്പോ നിങ്ങള് പറ, ഞാൻ വന്നു താലിക്കെട്ടി ഭാര്യയാക്കി കൂടെ കൊണ്ടുവന്നോളാം.

” എന്റെ കുഞ്ഞിനു മുലയൂട്ടാൻ പറ്റുന്നൊരു പെണ്ണിനെ കിട്ടുമ്പോ നിങ്ങള് പറ, ഞാൻ വന്നു താലിക്കെട്ടി ഭാര്യയാക്കി കൂടെ കൊണ്ടുവന്നോളാം.. അതിനി എന്നെക്കാൾഎത്ര വയസ്സേറിയവൾ ആയാലും എനിയ്ക്കു കുഴപ്പമില്ല… വേണമെങ്കിൽ അവരാവശ്യപ്പെടുന്ന പണവും കൊടുക്കാം …..എന്റെ കുഞ്ഞിനു പാലൂട്ടിയാൽ മാത്രം മതി വരുന്നവർ.. കരഞ്ഞു തളർന്ന് തന്റെ നെഞ്ചോരം പതിഞ്ഞു കിടക്കുന്ന മൂന്നു മാസത്തോളമെത്തിയ പെൺകുഞ്ഞിനെ…

റിയയ്ക്ക് അരികിൽ തങ്ങളുടെയെല്ലാം സംസാരം ചിരിയോടെ കേട്ടിരിയ്ക്കുന്ന റിയാന്റെ മുഖത്തരുമയോടെ തലോടി

ഇന്നു നമ്മള് കണ്ടത് നല്ല പെൺക്കുട്ടിയെ അല്ലായിന്നോ പപ്പാ…? എനിയ്ക്കും പപ്പയ്ക്കും ആ ചേച്ചിയെ നല്ലോണം ഇഷ്ടാവുകയും ചെയ്തു ഏട്ടാ… എന്റെ ഏടത്തി അമ്മ ആവാൻ പറ്റിയ ചേച്ചിയാ… ആ മുടിയും ചിരിയുമൊക്കെ എന്തു ഭംഗിയാണെന്നോ… ഏട്ടൻ ചെന്നൊന്ന് കണ്ടു നോക്ക്, ഏട്ടനും ഇഷ്ടാവും…. ഈ മമ്മിയ്ക്കാണ് ഇഷ്ടാവാത്തത്… മമ്മിയ്ക്കാരെയും പറ്റില്ല… എല്ലാവർക്കും ഓരോ കുറ്റം…

കൺമുന്നിൽ കാണുന്ന ഏതൊരു പെൺകുട്ടിയെയും നോട്ടം കൊണ്ട് നഗ്നനാക്കാൻ കഴിവുള്ളത്ര

” ദേണ്ടെടാ സുമേഷേ നമ്മുടെ മോഹനേട്ടന്റെ സെറ്റപ്പ് ചേച്ചി പോകുന്നു… കൂടെ ഉള്ളത് അവരുടെ മോളാണോ….? ഇവരപ്പോൾ തിരികെ ഇവിടേക്കു തന്നെ താമസത്തിനു വന്നോ… വന്നെങ്കിൽ മോഹനേട്ടന് അന്തിക്കൂട്ടിനാളായല്ലോ… ഭാര്യതെറ്റി പോയിട്ട് കൊല്ലം കൊറച്ചായ സ്ഥിതിക്ക് വേണമെങ്കിൽ ഇനി ഇവരമ്മയേം മോളേം കൂടെ കൂട്ടാലോ മൂപ്പർക്ക്… നാൽക്കവലമുക്കിലെ നീളൻ പോസ്റ്റിലിരുന്ന് ബാബുവൊരു വഷളൻ ചിരിയോടെ സുമേഷിനോടുറക്കെ…

അമ്മേടെ ഇളയ ആങ്ങള കളസം കൈമൾ(ഈ കളസം കൈമൾ എന്ന് ഞാൻ പുള്ളിക്കിട്ട പേരാണ്

ഒരേട്ടന്റെ ജനനം ✍️ അച്ചു വിപിൻ കോളേജ് പടുത്തോo കഴിഞ്ഞു ജോലിയും കൂലിയും ഇല്ലാതെ ഒറ്റാംതടിയായി തിന്നും കുടിച്ചും തെണ്ടി നടക്കണ ടൈം…. അന്നും പതിവുപോലെ ചങ്കു സുമേഷിന്റെ കൂടെ കവലയിലെ ആൽമരച്ചോട്ടിൽ ശരണ്യ ബസിൽ വരുന്ന നാട്ടിലെ പ്രധാന സുന്ദരികളെ നോക്കി ഇരിക്കുവാരുന്നു…. ആ ഇരിപ്പിന്റെ സുഖം കളഞ്ഞോണ്ടു ഒരു കോൾ വന്നു..അത് വേറെ…

ഗായത്രി അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു.. രാത്രി ഏറെ വൈകിയിരുന്നു നാളെ ഓണം ആണ് സദ്യ വട്ടത്തിനുള്ള കാര്യങ്ങളൊക്കെ

ഗായത്രി ✍️ അഥർവ ദക്ഷ ഗായത്രി അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു.. രാത്രി ഏറെ വൈകിയിരുന്നു നാളെ ഓണം ആണ് സദ്യ വട്ടത്തിനുള്ള കാര്യങ്ങളൊക്കെ അടുപ്പിക്കുന്ന തിരക്കിലായിരുന്നു അവൾ… ഉണ്ണിയപ്പവും കായ വറുത്തതും രാവിലെ അമ്മയുണ്ടാക്കി… ഇഞ്ചി അച്ചാറും കാളനും ശെരിയായി… അവിടെ സദ്യയ്ക്കൊപ്പം നോൺ വെജും വെയ്ക്കുന്ന ശീലം ഉണ്ട്… അത് കൊണ്ട് തന്നെ ചിക്കനും…

പോട്ടെടി ഏട്ടൻ വെറുതെ പറഞ്ഞതല്ലേ ” എന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ പോലും താൻ മുതിർന്നിട്ടുമില്ല.

ഭാര്യ (രചന: അഹല്യ ശ്രീജിത്ത്) പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല. അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ ഭേദിച്ചു വന്ന ആ മഴ അവനു ഒരു കണക്കിന് ആശ്വാസം തന്നെ ആയിരുന്നു.…

പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അച്ഛച്ചനാണ് പറഞ്ഞത് കൊച്ചു മകൾ തങ്ങൾക്കൊപ്പം നിന്നു പഠിക്കട്ടെ കുറച്ചു നാളെന്ന്

വീണ്ടും ആ നാട്ടിലേക്ക് വരണമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല.. ഫ്ലൈറ്റ് ഇറങ്ങി ടാക്സിയിൽ കയറുമ്പോഴേക്കും ഉള്ളിൽ ഒരു മരവിപ്പ് വന്നു മൂടുന്നത് അറിയുന്നുണ്ടായിരുന്നു.. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമുള്ള മടക്കം.. ഒരുപാട് പ്രിയപ്പെട്ട ഒരാളുടെ ഓർമ്മകൾ മാത്രം അവശേഷിക്കുന്ന ഒരു സ്ഥലം അവിടേക്കുള്ള മടക്കം നോവ് മാത്രമേ നൽകുകയുള്ളു എന്നറിഞ്ഞിട്ടും അവൾ, കിരണിന്റെ പെങ്ങൾ വിളിച്ചപ്പോൾ മറുത്തു…