മുറ്റത്ത് ചെരുപ്പുകൾ ഊരി വച്ച് ഗൗരി ഉള്ളിലേക്ക് കയറി.അതെന്തായാലും നന്നായി മോളേ… കുറച്ചു ദിവസമായി ഹരിയോട് പറയണം എന്ന് ഞാനും നിരീക്കുന്നു.
ഡ്യൂട്ടി കഴിഞ്ഞു എല്ലാവരും പോയി എന്നറിഞ്ഞപ്പോൾ അയാളോടുള്ള ദേശ്യം ഇരട്ടിയായി, കയ്യിൽ കിട്ടിയ പെന്നെടുത്തു മേശപ്പുറത്ത് ആഞ്ഞു കുത്തിയപ്പോൾ പിന്നിൽ നിന്നൊരു ചിരി
അയാളുടെ കഴുകൻ കണ്ണുകളിൽ നിന്ന് പെണ്മക്കളെ ഒളിപ്പിക്കാൻ അവരുടെ മുൻപിൽ ഒരു മറയായി ആ അമ്മ നിന്നിരുന്നു. പലപ്പോഴും
ഹ അങ്ങനെ അങ്ങു പോകാതെടി കുറച്ച് നേരം നി ഇവിടെയിരിക്കൂ, നിന്നെ ശരിക്കൊന്നു കാണട്ടെ ഞാൻ. മ്മ്.. ഇത്രേം നാളും കണ്ടത് പോരെ, ഇവിടിരുന്നു കിന്നാരം പറഞ്ഞിരിക്കാനൊന്നും എനിക്കിപ്പൊ നേരമില്ല..
ആറ് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മകൾ തിരിച്ച് വന്നപ്പോൾ അവളെ പറഞ്ഞ് തിരുത്താൻ അവളുടെ മാതാപിതാക്കൾ തുനിഞ്ഞില്ല…
ഈ നാണംകുണുങ്ങി പെണ്ണിനെ ആണോ ഞാൻ കെട്ടേണ്ടത്? എനിക്കൊന്നും വേണ്ട. ഇന്നത്തെ കാലത്തും ഇങ്ങനെ ഉണ്ടാകോ പെൺകുട്ടികൾ? ”