തിരക്കു കുറഞ്ഞ ബസ്സായിരുന്നു അത്.താൻ മുൻ സീറ്റിലാതു കൊണ്ട് കൈ കാണിച്ച ആളെ കണ്ടു ഞെട്ടി.’ഉണ്ണിയേട്ടൻ ‘ഉണ്ണിയേട്ടൻ എന്നേ കണ്ടു കാണുമോ? കാണാതിരിക്കണേ എന്നവൾ പ്രാർത്ഥിച്ചു.
പടികടന്നെത്തിയ ആമിയുടെ കണ്ണുകളിൽ കോപം കലർന്നിരുന്നത് അവൻ ഒളികണ്ണാൽ കണ്ടു.ഹും… ഒരു കാമദേവൻ വന്നിരിക്കുന്നു. നോട്ടം കണ്ടില്ലേ “അവന്റെ തലയ്ക്ക് ഒരു തള്ളു കൊടുത്തു .
ചുറ്റും നാദസ്വര മേളങ്ങൾ ഒന്നുമില്ല, അലങ്കാരങ്ങളോടെ, ദീപങ്ങളോ, നിറഞ്ഞ മണ്ഡപമോ ഒന്നുമില്ല.. കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങളോ പുടവയോ ഇല്ല..അഗ്നിസാക്ഷി ഇല്ലാതെ, ആളുകളോ, നമ്പൂതിരിയോ, ഒറ്റവരോ ഉടയവരോ ഇല്ലാതെ, തന്റെ മുന്നിലിരിക്കുന്ന പോലീസിനെയും
അയ്യോ…തിരി കെട്ടുലോ..”വലതുകാൽ വെച്ച് അകത്തേക്കു കയറാൻ തുടങ്ങിയതും നിലവിളക്കിലേ തിരി കെട്ടതും..അടുത്തു നിന്ന പ്രായമാവരുടെ മുറുമുറുപ്പുകൾ പല്ലവിയുടെ ചെവിയിലേക്ക്