വീടിന്റെ ഉമ്മറത്തിരുന്ന് തകൃതിയായ വായനയിൽ മുഴുകിയിരുന്ന ലക്ഷ്മിയെ കണ്ടിട്ട്, ഇടവഴി നടന്നുപോവുകയായിരുന്ന,
രാവിലെ ഒരു ഗ്ലാസ് കട്ടൻ എടുത്തു കുടിച്ച് തെക്കേ മൂലയിൽ ചാരി വെച്ച കുറ്റിച്ചൂലുമെടുത്ത് മുറ്റത്തേക്ക് നടക്കുമ്പോൾ പിന്നാലെ അമ്മുവും ഓടിയെത്തി .തന്റെ കയ്യിൽ നിന്നവൾ ചൂല് നിർബന്ധമായി പിടിച്ചു വാങ്ങി,
അങ്ങനെ എന്റെ കല്യാണ ദിവസമെത്തി.. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസം..അമ്മയുടേയും അച്ഛന്റേയും കുടക്കീഴിൽ നിന്നിരുന്ന എന്നെ മറ്റൊരാൾ സ്വന്തമാക്കാൻ പോവുകയാണു…
രാത്രിയാകുന്തോറും മനോജിന്റെയുള്ളിൽ ഭയം കരിനിഴൽ വീഴ്ത്തി തുടങ്ങി അഞ്ചു വർഷത്തെ പ്രണയ സാക്ഷാൽക്കരമാണ് പൊന്നുവിന്റെ കഴുത്തിൽ ചാർത്തിയ താലി…
ഏട്ടന് ഇനി എന്ന് പെണ്ണ് കിട്ടുമെന്ന് കരുതിയിട്ടാ ഞാൻ കാത്തിരിക്കേണ്ടത്? കൊല്ലം മൂന്നായി ശരിയാവും ശരിയാകുമെന്ന് കരുതി കാത്തിരിക്കണേ..