Category ചെറുകഥകൾ

“മനുവേട്ടാ ഈ തുണി ഒന്ന് വിരിക്കുമോ ?” അയ്യടാ ഒന്ന് പോയെ .എനിക്ക് നൂറു കൂട്ടം പണിയുണ്ട് മോള് പോയി അങ്ങ് വിരിച്ചാൽ മതി “

രചന – അമ്മു സന്തോഷ് ഇഷ്ടം “മനുവേട്ടാ ഈ തുണി ഒന്ന് വിരിക്കുമോ ?” അയ്യടാ ഒന്ന് പോയെ .എനിക്ക് നൂറു കൂട്ടം പണിയുണ്ട് മോള് പോയി അങ്ങ് വിരിച്ചാൽ മതി ” “പിന്നെ പണി ?മൊബൈലിൽ കുത്തിയിരിക്കുന്നതല്ലേ പണി ?” “മൊബൈലിൽ കുത്തുന്നത് ഫേസ്ബുകിലല്ല എന്റെ കമ്പനിയുടെ ഒരു പ്രൊജക്റ്റ് അയയ്ക്കുവാ കൊച്ചെ ..കമ്പ്യൂട്ടർ…

അന്ന് അവരുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികമായിരുന്നു, അന്നെങ്കിലും അവസാനമായി ത്രയംബകയുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിക്കുമെന്നവൾ വളരെയധികം പ്രതീക്ഷിച്ചു,

രചന – പ്രതീഷ് അന്ന് അവരുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികമായിരുന്നു, അന്നെങ്കിലും അവസാനമായി ത്രയംബകയുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിക്കുമെന്നവൾ വളരെയധികം പ്രതീക്ഷിച്ചു, വെറും പ്രതീക്ഷകൾ മാത്രമായിരുന്നില്ല അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ എന്നവൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ അതുവരെയും സംഭവിച്ചു കൊണ്ടിരുന്ന കാര്യങ്ങളിൽ നിന്നും യാതൊരു തരത്തിലുള്ള മാറ്റങ്ങളും അന്നും സംഭവിച്ചില്ലെന്നു മാത്രമല്ല മറ്റുള്ളവരെ അറിയിക്കാനും…

ഞാൻ ഒരു മൂന്നു തവണ കൂടെ വിളിച്ചു നോക്കി. എടുക്കുന്നില്ല. ഇവളിത് എവിടെ പോയി കിടക്കുന്നു? വാട്സ് ആപ്പുള്ള ഫോണുമല്ല.

രചന – അമ്മു സന്തോഷ് മാമ്പഴപ്പുളിശ്ശേരി ഞാൻ ഒരു മൂന്നു തവണ കൂടെ വിളിച്ചു നോക്കി. എടുക്കുന്നില്ല. ഇവളിത് എവിടെ പോയി കിടക്കുന്നു? വാട്സ് ആപ്പുള്ള ഫോണുമല്ല. അല്ലെങ്കിൽ മെസ്സേജ് അയയ്ക്കാമായിരുന്നു ഒരു സ്മാർട്ട്‌ ഫോൺ മേടിച്ചു തരാമെന്നു പറഞ്ഞപ്പോൾ അതും വേണ്ട. ഈ പട്ടിക്കാടിനെ കെട്ടിയ എന്നേ പറഞ്ഞാൽ മതിയല്ലോ? ഓഫീസിൽ പെൺപിള്ളേർ ഒക്കെ…

നിലീന അവിടെയെത്തുമ്പോൾ അയാൾ മെനു കാർഡ് മറിച്ചുകൊണ്ട് ജനാലയോട് ചേർത്തിട്ട ടേബിളിൽ ഇരിക്കുകയായിരുന്നു.

രചന – ദനിയ ഒരിക്കൽ കൂടെ ≈≈≈≈≈≈≈≈≈≈≈≈≈ നിലീന അവിടെയെത്തുമ്പോൾ അയാൾ മെനു കാർഡ് മറിച്ചുകൊണ്ട് ജനാലയോട് ചേർത്തിട്ട ടേബിളിൽ ഇരിക്കുകയായിരുന്നു. വെള്ളയിൽ ചുവന്ന പൂക്കൾ തുന്നിപ്പിടിപ്പിച്ച കർട്ടനുകൾ തൂക്കി, പെയിന്റിംഗ്‌സും ഇൻഡോർ പ്ലാന്റ്സും കൊണ്ടലങ്കരിച്ച മനോഹരമായ ഒരു കഫെ. നഷ്ടപ്രണയത്തിന്റെ നൊസ്റ്റാൾജിയകളെ ഇച്ചിരിനേരം കെട്ടഴിച്ച് വിടാൻ പറ്റിയ സ്ഥലം തന്നെയെന്ന് മനസ്സിലോർത്തുകൊണ്ട് അവൾ അവന്റെയടുക്കലേക്ക്…

“ഹസീ, ഉമ്മയും ഉപ്പയും കൂടി നമ്മുടെ വീട്ടിലേക്ക് രണ്ട് ദിവസം നിക്കാൻ വരുന്നുണ്ട് പറഞ്ഞ് വിളിച്ചിരുന്നു”

രചന – ഞാൻ ഗന്ധർവൻ “ഹസീ, ഉമ്മയും ഉപ്പയും കൂടി നമ്മുടെ വീട്ടിലേക്ക് രണ്ട് ദിവസം നിക്കാൻ വരുന്നുണ്ട് പറഞ്ഞ് വിളിച്ചിരുന്നു” നേരം വെളുക്കുമ്പോൾ തന്നെ ഫോൺ വിളിച്ച് ഫഹദിന്റെ പറച്ചിൽ കേട്ടപ്പോൾ ഹസിക്ക് കലി കയറി “ഇങ്ങക്ക് വട്ടായോ ഇക്കാ. രാത്രി വല്ല സ്വപ്നവും കണ്ടതാവും. ഇങ്ങളോട് ഞാൻ പറഞ്ഞതല്ലേ കഴിഞ്ഞതൊക്കെ മറക്കാൻ. വെറുതേ…

ആവശ്യമില്ലാത്ത പണിക്കൊന്നും പോകരുതെന്ന് ഞാൻ പറഞ്ഞിട്ട് നീ കേട്ടില്ലല്ലോ വസൂ..അനുഭവിച്ചോ ഒറ്റക്ക്”“

രചന – വാസുകി വസു രചന: വാസുകി വസു “ആവശ്യമില്ലാത്ത പണിക്കൊന്നും പോകരുതെന്ന് ഞാൻ പറഞ്ഞിട്ട് നീ കേട്ടില്ലല്ലോ വസൂ..അനുഭവിച്ചോ ഒറ്റക്ക്”“ഏട്ടാ ഒരാളെ സാഹായിച്ചത് ഇത്രയും വലിയ തെറ്റാണോ” “സാഹായിക്കുന്നതിൽ തെറ്റൊന്നുമില്ല വസൂ.അർഹിക്കുന്നവർക്കേ അത് നൽകാവൂ.ഇനിയിപ്പോൾ നമ്മൾ തമ്മിലുള്ള വിവാഹം നടക്കില്ല”അത്രയും പറഞ്ഞിട്ട് നിവിയേട്ടൻ നടന്നകലുന്നത് വേദനയോടെ ഞാൻ നോക്കി നിന്നു… മൂന്നുവർഷക്കാലം പ്രണയിച്ചിട്ട് ഒരുമിച്ച്…

“ഒരിക്കൽ വിനു എന്നോട് പറഞ്ഞു ജീവിക്കുന്നെങ്കിൽ ഒന്നിച്ച് മരിക്കുന്നെങ്കിലും ഒന്നിച്ച്.

രചന – അമ്മു സന്തോഷ് തീർത്ഥം “ഒരിക്കൽ വിനു എന്നോട് പറഞ്ഞു ജീവിക്കുന്നെങ്കിൽ ഒന്നിച്ച് മരിക്കുന്നെങ്കിലും ഒന്നിച്ച്. ഞാൻ ആദ്യം മരിക്കുകയാണെങ്കിൽ നീ എന്റെ ഒപ്പം പോരണം. മറിച്ചു നീ ആണെങ്കിൽ ഞാൻ അടുത്ത നിമിഷം നിന്റെ ഒപ്പം ഉണ്ടാകും.. ആ വിനുവാണ് അച്ഛനെയും അമ്മയെയും വേദനിപ്പിച്ചു ഒപ്പം കൂട്ടാൻ വയ്യ എന്ന് പറഞ്ഞത്. ജാതകം…

“” തനു .. വല്ലാതെ വീർപ്പുമുട്ടിയാണ് താനിവിടെ കഴിയുന്നതെന്നറിയാം ….

രചന – നിത്യ ദിൽഷെ “” തനു .. വല്ലാതെ വീർപ്പുമുട്ടിയാണ് താനിവിടെ കഴിയുന്നതെന്നറിയാം …. തനിക്കൊരിക്കലും ഇവിടെമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്നു മനസ്സിലായി ..അങ്ങനെ ഒരാൾ ബുദ്ധിമുട്ടി നിൽക്കുന്നത് എനിക്കും ഇഷ്ടമല്ല ..ഇവിടം വിട്ടുപോവാൻ എനിക്കും കഴിയില്ല .. അതെത്ര വലിയ ഓഫർ ആണേലും …”” അവസാനത്തെ വാക്കുകൾ വല്ലാതെ കനപ്പിച്ചാണ് പറഞ്ഞത് ..അത്…

അച്ഛന്റെ ഫോട്ടോ നോക്കി അമ്മേ എനിക്കും അച്ഛനെ പോലെയാകണം എന്ന ഉണ്ണിക്കുട്ടന്റെ വാക്കുകൾ കേട്ടു ഉള്ളിൽ കടൽ തിര പോലെ

രചന – അരുൺ നായർ അച്ഛന്റെ ഫോട്ടോ നോക്കി അമ്മേ എനിക്കും അച്ഛനെ പോലെയാകണം എന്ന ഉണ്ണിക്കുട്ടന്റെ വാക്കുകൾ കേട്ടു ഉള്ളിൽ കടൽ തിര പോലെ വിഷമം കുതിച്ചു പൊങ്ങിയെകിലും മിഴികളിലൂടെ അധികം കണ്ണുനീർ വെളിയിൽ വരാനോ മകൻ അതു കാണാനോ അവസരം ഒരുക്കിയില്ല ഞാൻ …. “” ആകാം മോനെ…. അച്ഛനെ പോലെ നല്ലൊരു…

തണുത്തക്കാറ്റ് ജനലഴികളിൽ കൂടി തഴുകി പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്നു..

രചന – ലക്ഷ്മി ലച്ചു കുറിഞ്ഞി പൂക്കും കാലം തണുത്തക്കാറ്റ് ജനലഴികളിൽ കൂടി തഴുകി പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്നു.. മഴത്തുള്ളികൾ കാറ്റിനൊപ്പം പുൽകിയപ്പോഴാണ് അവൾ മയക്കത്തിൽ നിന്നും ഉണർന്നത്. ചെറുതായി പെയ്യുന്ന മഴ തണുപ്പേകിയെങ്കിലുംപൊള്ളിപിടഞ്ഞ ഒരു മനസിന്റെ തേങ്ങലെന്നോണം ചൂട് കണികകൾ അവളുടെ കവിൾ തടത്തെ പുൽകി താഴേക്ക് വീണു.. അപ്പോഴേക്കും രണ്ടു മൂന്നു കുട്ടികൾ ലൈബ്രറിയിലേക്ക്…