ബാംഗ്ലൂരിൽ പഠിച്ചു വളർന്ന എനിക്ക് കേരളത്തിൽ നിന്ന് കല്യാണം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനെ വയ്യാരുന്നു .
അമ്മ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയെന്ന് അവളറിയുന്നത് സ്ക്കൂളിലെ നാലാമത്തെ പീരിഡിലാണ് , അവളെ ക്ലാസ്സിലാക്കി തിരികെ അമ്മ വീട്ടിൽ ചെന്നില്ലാത്രെ
എനിക്ക് ഭർത്താവിനെ വേണ്ട ,എനിക്ക് എന്റെ ഇഷ്ടമുള്ള ആളുടെകൂടെ പോയാമതി എന്ന അവളുടെ വാക്കുകളായിരുന്നു ചെവി നിറയെ .
മൂന്നു പേരാൽ ബലാത്സംഗം ചെയ്യപ്പെട്ട എന്നെ എല്ലാമറിഞ്ഞു കൊണ്ട് വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നവരിൽ നിന്നും ആലോചന ക്ഷണിക്കുന്നു …..
ഒരു മിസ്സ്ഡ് കാൾ വഴിയായിരുന്നു ഞാൻ അവളെ പരിചയപ്പെട്ടത്.. ലെന എന്നായിരുന്നു അവളുടെ പേര്..കണ്ണൂർ ജില്ലയിലെ
എനിക്കിന്ന് രണ്ടിലൊന്ന് അറിയണം.നിങ്ങൾക്ക് ഞാൻ വേണോ അതോ കാമുകിയെ വേണോ.ആരെങ്കിലും ഒരാൾ മതി ഇനി നിങ്ങൾക്ക്…”