ഊട്ടിയിലെ കൊടും തണുപ്പുള്ള പ്രഭാതത്തിൽ റിസോർട്ടിലെ തന്റെ റൂമിലെ ബാൽക്കണിയിൽ നിന്ന് പാർവ്വതി പുറത്തെ കാഴ്ചകൾ വീക്ഷിച്ചു.
ഓ അവൾക്കിപ്പൊ എന്താ ഇവിടെ കൊറവ്. എല്ലാം ഞാനല്ലേ ചെയ്യണേ. നേരം വെളുക്കും തൊട്ടു ഫോണിലും നോക്കി ഇരുന്നാ മതിയല്ലോ. ചോദിച്ച പിന്നെ അവനോട് പറഞ്ഞു കൊടുത്ത് എന്നെ….
ഏറെ നാളുകൾക്കു ശേഷം ഞാനെന്റെ നാട്ടിലേക്ക് വരികയായിരുന്നു .. ഓട്ടോയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അവിചാരിതമായി കണ്ട ആ മുഖം ..