ഏട്ടൻ കറുത്തിട്ടാ വെളുത്തിട്ടാ” പെണ്ണു കാണാനിരുന്നവളുടെ ഫോൺ വിളിയിലെ വിശേഷം തിരക്കലിൽ ഞാനൊന്ന് ഞെട്ടി…..
ഇരുപതാം വയസ്സിൽ വിവാഹിതയായ എനിക്ക് രണ്ടു മക്കളാണ്. ഒരാണും പെണ്ണും.രണ്ടുമക്കളും വിവാഹിതരായി അവരുടെ കുടുംബം നോക്കുന്നു.അമ്മ പലപ്പോഴും അവർക്കൊരു ബാധ്യതയാണെന്ന് മനസ്സിലാക്കുവാൻ ഞാൻ വളരെയേറെ വൈകിപ്പോയിരുന്നു….
അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന പ്രിയതമയുടെ പിന്നിലൂടെ ചെന്ന് സ്നേഹത്താൽ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു..ഞെട്ടിയ അവൾ കയ്യിൽ കിട്ടിയ പാത്രത്താൽ തലക്കിട്ടൊന്ന് തന്നതേ ഓർമ്മയുളളൂ..
അമേരിക്കയിൽ പോയി താമസം ആക്കുന്നതിനെ ഭയന്നിരുന്നു.. അവിടെ ചെന്നാൽ വെറും ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ തനിക്ക് കിട്ടുകയുള്ളൂ എന്ന് അവർക്ക്
ഇന്നലെക്കൂടി മനുവേട്ടൻ പറഞ്ഞിരുന്നു” നമ്മുടെ മക്കൾക്കായി നമുക്കെല്ലാം മറന്ന് ഒരുമിച്ചു ജീവിച്ചു കൂടെ…“ഇല്ല..തനിക്കതിനു കഴിയുമായിരുന്നില്ല..
ഈ കല്യാണം നടക്കില്ലെന്ന് മലയാളത്തിലല്ലേ ഞാൻ പറഞ്ഞത്”… ” ദയവ് ചെയ്തു ഇങ്ങനെയൊന്നും പറയരുത്. ആകെയുളളൊരു മോളാണ്.ഉളളതെല്ലാം വിറ്റു പെറുക്കിയാണ് ഞങ്ങളീ വിവാഹം നടത്തുന്നത് “……