തന്റെ മകൾ വീട്ടിലെ സെക്യൂരിറ്റിക്കാരന്റെ നെഞ്ചോടു ചേർന്നിരുന്നു വിശേഷങ്ങൾ പറയുന്നതു കണ്ടുകൊണ്ടാണ് രാജീവ് വീടിന്റെ പടികടന്നു വന്നത്.
ഏട്ടൻ മരി ച്ചതോടെ വിധവയായ ഏട്ടത്തിയമ്മയെ ഞാൻ വിവാഹം കഴിക്കണമെന്ന് വീട്ടുകാർ പറഞ്ഞതോടെ ഞാനാകെ ധർമ്മസങ്കടത്തിലായി..
“ഈ പെണ്ണിനിതു എന്തിന്റെ അസുഖമാ.. ഒരു ജാതക ദോഷം ഉണ്ടെന്ന് കരുതി ഒരു കിഴവന്റെ കൂടെ പോകാൻ.. അവള് കാശ് മാത്രേ നോക്കി ക്കാണൂ..“ കൂടി നിന്ന ഒരു അയൽ വാസി പെണ്ണ് പറഞ്ഞു…
കാറ്റിൽ പാറികിടക്കുന്ന അല്ലിയുടെ മുടിയിഴകളെ വെറുപ്പോടെ നോക്കികൊണ്ട് ശ്രീജിത്ത് അവൾക്ക് അഭിമുഖമായി ഇരുന്നൂ.
അകത്തെ കാഴ്ച കണ്ട് ഗോപു ഞെട്ടി തകർന്നു. ഗിരിയേട്ടൻ്റെ അടുത്ത്…കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. താഴെ വീഴാതിരിക്കാൻ അവൾ ചുമരിൽ താങ്ങി നിന്നു. അപ്പോഴേക്കും…
ദിവസങ്ങൾക്കു ശേഷം ബന്ധുവീട്ടിൽ വിവാഹത്തിനു പോകാനൊരുങ്ങുമ്പോഴാണ് അച്ഛൻ പലപ്പോഴായി സമ്മാനിച്ച ആഭരണങ്ങളെല്ലാം ഒന്നിച്ചു വെച്ചിരുന്ന പെട്ടി അലമാരയിലില്ലെന്നു മാളുന് മനസിലായത്…