നമുക്ക് ആ കുട്ടിയെ മതി ….” ഇരുനിറമുള്ള നീലമിഴികളിൽ ജീവൻ തുടിയ്ക്കുന്ന പുഞ്ചിരിയോടെ നിൽക്കുന്ന ആ എട്ടു വയസുകാരനെ നോക്കി സത്യഭാമ പറഞ്ഞു ….
ജോഹൻ ഞാൻ പറയുന്നതൊന്നു കേൾക്കു.. പഴയതു പോലെയല്ല..ഞാൻ തിരക്കിലാണ്..എനിക്കൊരു ഭർത്താവും കുഞ്ഞുമുണ്ട്..”
ആളും തിരക്കും സഹതപിക്കലുകളും വിലാപവുമൊഴിഞ്ഞ മൂന്നാമത്തെ പകലിൽ മുറിയിലെ വെറും തിണ്ണയുടെ തണുപ്പിൽ നിന്നവളെഴുന്നേറ്റു…
ഉപ്പയുടെ മരണം മനസിന്റെ താളം തെറ്റിക്കുക മാത്രമായിരുന്നില്ല.. അടുപ്പിലെ പുക ഉയരുന്നത് പോലും ഉപ്പയിലൂടെ ആയിരുന്നെന്ന് വീട്ടിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു തുടങ്ങിയപ്പോൾ ആയിരുന്നു മനസിലായത്..