ഇരുപത്തി നാലാമത്തെ വയസ്സിൽ അങ്ങേര് ഇട്ടേച്ചുപോയേപ്പോ, കീയോ കീയോ പരുവത്തിലുള്ള മൂന്നെണ്ണം വാലിൽ തൂങ്ങി നടപ്പുണ്ടാരുന്നു
നിന്നോട് എന്റെ മിറ്റത്ത് കാല് കുത്തരുതെന്ന് പറഞ്ഞതല്ലേ.? വീണ്ടും വീണ്ടും ഇങ്ങനെ ശല്യം ചെയ്യാൻ നിനക്ക് അല്പം വിവരം പോലുമില്ല “
നിങ്ങളൊരു തന്തയാണോ ???? ഞാൻ ആഗ്രഹിക്കുന്നതൊന്നും എനിക്ക് മേടിച്ചു തരാൻ പറ്റുന്നില്ലെന്നു അറിയാർന്നെങ്കിൽ പിന്നെ എന്തിനാ എന്നെ ഉണ്ടാക്കിയെ
വിവാഹ പന്തലിൽ മകളുടെ കൈപിടിച്ച് ഒരു പുരുഷന്റെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ ശ്രീദേവി ടീച്ചറുടെ കണ്ണും മനസ്സും നിറഞ്ഞു.
ഇവളെ പഠിപ്പിച്ച കാശ് മുഴുവനും ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിരുന്നെങ്കിൽ വയസ്സാം കാലത്ത് അതിന്റെ പലിശകൊണ്ട് ജീവിക്കാമെന്നായിരുന്നു
എപ്പോഴും അനിയനെ മാത്രം നെഞ്ചോട് ചേർത്തുറങ്ങുന്ന അമ്മയെ കാണുമ്പോൾ ആരതിയുടെ മനസ്സ് വല്ലാതെ തേങ്ങുമായിരുന്നു.
ഈ ആലോചനയും മുടങി അല്ലേടി ശരാദേ. നിന്റെ സങ്കടമോർത്ത് എനിക്ക് ശരിക്കും സങ്കടമുണ്ട്. പക്ഷെ എന്ത് ചെയ്യാനാ “